2011, ജനുവരി 13, വ്യാഴാഴ്‌ച

ശ്രീരംഗപട്ടണം


ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ജാമിയ മസ്‌ജിദ്

മസ്‌ജിദിന്റെ മേല്‍ക്കൂരയിലെ അലങ്കാരപ്പണികള്‍

ടിപ്പു കടന്നുവന്നിരുന്ന വാതില്‍(ചുവന്ന വെളിച്ചമുള്ള ഭാഗം) കെട്ടിയടച്ച നിലയില്‍.

ആറടിക്ക് മേല്‍ ഉയരമുള്ള ജന്ദര്‍ മന്ദര്‍ തൂണ്.
ജന്ദര്‍ മന്ദര്‍ എന്ന നിഴല്‍ ഘടികാരം - മുകളില്‍ നിന്നുള്ള ദൃശ്യം.

ചുറ്റും കല്ല് കെട്ടിയ കുളം. ചുമരില്‍ വിളക്ക് തെളിയിക്കുന്ന ദ്വാരങ്ങളും കാണാം.

ജാമിയ മസ്‌ജിദിന് മുന്നിലെ കല്ലറകള്‍

ടിപ്പു വെടിയേറ്റ് വീണ സ്ഥലം
ഇവിടെയാണ് ടിപ്പു വീണത്. വെല്ലസ്ലി സായിപ്പ് ഒരു കല്ല് അവിടെ സ്ഥാപിക്കുകയായിരുന്നു.

കോട്ടയ്ക്കകത്തേക്ക് ശത്രുക്കള്‍ കയറി വന്ന ‘വാട്ടര്‍ ഗേറ്റ് ’

വാട്ടര്‍ ഗേറ്റ് - മറുവശത്തുനിന്നുള്ള ചിത്രം.

പൊളിഞ്ഞ കോട്ട, താഴെ കിടങ്ങും കാവേരിയും

വാട്ടര്‍ ജെയില്‍ - മുകളില്‍ നിന്നുള്ള ദൃശ്യം.

തടവുകാരുടെ കൈകള്‍ ബന്ധിക്കുന്ന കരിങ്കല്ലുകളാണ് മുഴച്ച് നില്‍ക്കുന്നത്.

ഇങ്ങനെ എത്രപേര്‍ ഈ തുറുങ്ങില്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടാകാം?

കാരാഗൃഹത്തിലെ പീരങ്കി.
.
പീരങ്കി ജയിലിനകത്തേക്ക് പതിച്ച ദ്വാരം.

രഹസ്യകവാടങ്ങള്‍ കെട്ടിയടച്ച നിലയില്‍.

ശ്രീരംഗനാഥ ക്ഷേത്രഗോപുരം.

പ്രതിഷ്ഠയുടെ ഛായാചിത്രം - കടപ്പാട് ക്ഷേത്രസമിതിയോട്.

തൂണുകള്‍ക്കിടയില്‍ ഗരുഢസ്തംഭവും കാണാം - ഗോപുരത്തിന് വെളിയില്‍ നിന്നെടുത്തത്.

ത്രിരംഗ ദര്‍ശനം - റൂട്ട് മാപ്പ് (കടപ്പാട് ക്ഷേത്രസമിതിയോട്)

ക്ഷേത്രഗോപുരത്തിന്റെ മറുവശം.

കരിങ്കല്ലില്‍ തീര്‍ത്ത വളയങ്ങള്‍

ഗുംബസ്സിന്റെ കവാടം. ദൂരെയായി ഗുംബസും കാണാം.
ഉദ്യാനത്തിന് നടുവിലെ രാജപാതയിലൂടെ ഗുംബസിലേക്ക്.

ഗുംബസ് - ഒരു കോണില്‍ നിന്നുള്ള ചിത്രം.
കറുത്ത മാര്‍ബിളില്‍ തീര്‍ത്ത പേര്‍ഷ്യന്‍ തൂണുകള്‍.
ആനക്കൊമ്പുകൊണ്ട് അലങ്കാരപ്പണികള്‍ ചെയ്ത വാതില്‍.

ചുവരിലേയും മേല്‍ക്കൂരയിലേയും ‘പുലി’ഡിസൈനുള്ള പെയിന്റിങ്ങ്.
ഖബറുകള്‍ - ഇടത്തുനിന്ന് ഫക്രുനിസ, ഹൈദര്‍ അലി, ടിപ്പു.

മസ്ജിദ്-എ-അക്‍സ
മസ്‌ജിദിന്റെ ഉള്‍ഭാഗം.

മറ്റ് ഖബറുകള്‍.

ദരിയ ദൌലത്ത് മഹല്‍ - ഗേറ്റില്‍ നിന്നുള്ള ദൃശ്യം.
ദരിയ ദൌലത്ത് മഹലിന്റെ ഗേറ്റ് - കബൂത്തര്‍ ഖാനകളാണ് വശങ്ങളില്‍.

പാലസില്‍ നിന്ന് ഗേറ്റിലേക്ക് ഒരു പീരങ്കി. ഒരാക്രമണം എവിടേയും ഉണ്ടാകാമല്ലോ ?


ടിപ്പുവിന്റെ അന്ത്യരംഗം-പ്രശസ്തമായ ഒരു പെയിന്റിങ്ങ്.(കടപ്പാട് ചിത്രകാരനും ഗൂഗിളിനും‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ